കൊച്ചി:യേശു കുരിശിൽ തൂങ്ങിയ ആഴ്ച്ചയിൽ യേശുവിന്റെ നേതാക്കൾ നടത്തുന്ന ഗുണ്ടായിസം. കർദിനാൾ കസേര പിടിച്ചു നിർത്താൻ ഐ.എസ് ഭീകരനേ ഇറക്കി വൈദീക യോഗം കലക്കി.കർത്താവ് ഈശോ മിശിഹാ കുരിശിൽ തൂങ്ങിയ വലിയ ആഴ്ച്ച സീറോ മലബാർ സഭയുടെ മേലധികാരികൾ തെരുവ് ഗുണ്ടകളേ ഇറക്കി സഭയുടെ ഭരണം പിടിക്കാൻ നീക്കം. ഭൂമി കുംഭകോണം ചർച്ച ചെയ്ത് പരിഹരിക്കാൻ ചേർന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികസമിതി യോഗത്തിനിടയില്‍ സംഘര്‍ഷവും കൂട്ട തല്ലും. കർദിനാൾ യോഗ ഹാളിനു പുറം വാതിലിലൂടെ ഗുണ്ടകളുമായി വന്നു. യോഗത്തിൽ പങ്കെടുത്ത വൈദീകരേ ഗുണ്ടകൾ വളഞ്ഞിട്ട് തല്ലി. യോഗത്തിലേക്ക് ക്ഷണിച്ച ആല്മായ നേതാക്കളേ മർദ്ദിച്ചു.
വിശ്വാസികളുടെ മുന്നിൽ കരഞ്ഞു കാട്ടി പിന്തുണ നേടാൻ കഴുതക്കാലും പിടിക്കുന്ന വലിയ പിതാവിന്റെ ക്രൂരതകൾ ഇങ്ങിനെ. ഈ പിതാവിനേ വിശ്വാസികൾ തിരിച്ചറിയുക. 100 കോടിയുടെ വസ്തു ഫാരീസ് അബൂബക്കർ വഴി വിറ്റ് സഭക്ക് വെറും 9 കോടി നല്കിയ കർദിനാളിനേ നേരിൽ കണ്ട സംഭവം റിപോർട്ട് ചെയ്ത് തുറന്ന് കാട്ടുന്നു. ക്രൂരതയുടെ രൂപം. ആത്മീയത തൊട്ടു തീണ്ടാത്ത പൈശാചികതയുടെ രൂപം…ദൃക്സാക്ഷിയുടെ അവലോകനം..
കർദിനാളിന്റെ അധോലോക വാഴ്ച്ച, ഗുണ്ടായിസത്തിന്റെ മൂർത്തീ രൂപം
ഇന്ന് നടന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ ഉന്നത തല യോഗം അലങ്കോലപ്പെടുത്തിയത് കർദിനാൾ മാർ ആലഞ്ചേരി. ഭൂമി തട്ടിപ്പിലൂടെ 100 കോടിയോളം രൂപ സഭക്ക് നഷ്ടപ്പെടുത്തിയ കർദിനാൾ അധോലോകത്തേയും കള്ള പണക്കാരേയും ഇറക്കി കളിച്ചു. 48 വൈദികരാണ് വൈദിക സമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാള്‍ എത്തിയത് പിന്‍വാതിലിലൂടെയെന്ന് ആക്ഷേപമുണ്ട്. വൈദികര്‍ മുന്‍ വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെയാണ് ബിഷപ്പ് ഹൗസിലേക്ക് എത്തിയത്.
യോഗം ഇങ്ങിനെ, ക്ഷണിച്ചവർ ഇവർ
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് ചർച്ച ചെയ്യാൻ ചേർന്നു. യോഗത്തിൽ രൂപതയിലേ ക്ഷണിക്കപ്പെട്ട വൈദീകർ, ആൽ മായ നേതാക്കളായ ആര്‍ച്ച് ഡയോയിസ് മൂവ്മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങൾ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
നുഴഞ്ഞു കയറിയവർ
കർദിനാളിനേ അനുകൂലിക്കുന്ന ഗുണ്ടകൾ. ഇവരിൽ മുസ്ലീം മതത്തിൽ ഉള്ളവരും ഉണ്ടായിരുന്നു. അതായത് വാടക ഗുണ്ടകൾ. കർദിനാൾ എതിരാളികളേ അമർച്ച ചെയ്യാൻ വാടക ഗുണ്ടകളേ എടുക്കുകയായിരുന്നു. കർദിനാൾ ഗുണ്ടകൾ യോഗത്തിലേക്ക് നുഴഞ്ഞുകയറി. പരക്കെ അക്രമം നടത്തി. വൈദീകരേ ക്രൂരമായി മർദ്ദിച്ചു. അന്യ മതസ്ഥരെ ഗുണ്ടകളായി കൊണ്ടുവന്ന കർദിനാൾ യോഗത്തിൽ വെട്ടിലായി. ഇതിനിടെ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി.
ഇത് അന്യ മത വിഭാഗത്തിൽ പെട്ട ആളുകൾ ആയിരുന്നു. കർദിനാൾക്ക് കള്ള പണം ഇടപാടുകാരും ആയും തീവ്ര മുസ്ളീം വിഭാഗവുമായും അതായത് ഐ.എസുമായും ബന്ധം ഉണ്ടെന്ന് ആരോപണം വേദിയിൽ ഉയരുന്നു. ഇതോടെ വീണ്ടും കൂട്ട അടി. വൈദീകരേ കർദിനാൾ കൊണ്ടുവന്ന ഗുണ്ടകൾ പരക്കെ അടിച്ച് അമർച്ച ചെയ്യുന്നു.48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. ഇവരെല്ലാം കർദിനാൾ രാജി വയ്ക്കണം എന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.കര്‍ദ്ദിനാളും രൂപതയിലെ വൈദികരും കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന് ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കർദിനാൾ ഐ.എസ് ഗുണ്ടകളേ ഇറക്കി കത്തോലിക്കാ സഭയേ നശിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.