ഘാനയിലെ മോർച്ചറി സൂക്ഷിപ്പുകാരന്റെ കൈയ്യിലിരിപ്പ് ചില്ലറയല്ല. താൻ കാവല്ക്കാരനായ മോർച്ചറിയിൽ എത്തിയ 850ഓളം സ്ത്രീകളുടെ ശവശരീരവുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടതായി ലൂക്കാസ് തുറന്നു സമ്മതിച്ചു. അതും ഒരു ടെലിവിഷന്‍ പരിപാടിയില്‍. ഘാനയിലെ കോര്‍ലി ബു ടീച്ചിംഗ് ഹോസ്‌പിറ്റലിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. താന്‍ മൃതശരീരങ്ങളുമായി പല തവണ ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആദം ടി വിയോട് ഇയാള്‍ തുറന്നടിച്ചു.
ആദ്യം തമാശായി സ്ത്രീകളുടെ ശവങ്ങളിലും അവയുടെ ലൈഗീക അവയങ്ങളിലും തലോടലും മറ്റും നടത്തിയ തനിക്ക് പിന്നീട് അതൊരു ഹരമാവുകയായിരുന്നെന്നു ലൂക്കാസ് പറയുന്നു. മൃതദേഹങ്ങൾക്ക് വല്ലാത്ത സൗന്ദര്യം ഉണ്ട്. അവയിലൂടെ ലൈഗീകത ആസ്വദിക്കണമെങ്കിൽ ശവരതി പരിശീലിക്കണം. മനശാസ്ത്രപരമായും നമ്മൾ മാറണം. ശാസ്ത്രീയമായി തന്നെ ശവരതിയേ കുറിച്ച് താൻ പരിശീലനം നടത്തിയതായും ഇയാൾ പറയുന്നു. ആദ്യം ചെയ്യുമ്പോൾ ഒരു മടുപ്പും വെറുപ്പും ഉണ്ടാകും. എന്നാൽ ശവങ്ങളുമായുള്ള രതി സുഖത്തിലേക്ക് വന്നാൽ പിന്നീട് അതൊരു ശീലവും അസ്വാദനവും ആയി മാറും. ഭയം തോന്നില്ല. പിന്നെ നിങ്ങൾക്ക് അതിൽനിന്നും പിൻ മാറാൻ തന്നെ തോന്നില്ല. എല്ലാ ദിവസവും എല്ലാ സമയത്തും മൃതദേഹങ്ങള്‍ക്കൊപ്പം കഴിയാനുള്ള കഴിവ് ദൈവത്തിന്റെ വരദാനമാണെന്ന് ഇയാള്‍ പറഞ്ഞു. അതേസമയം ലൂക്കാസിന്റെ വെളിപ്പെടുത്തല്‍ സംഭവമെല്ലാം മാറ്റിമറിച്ചു.
ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ തനിക്ക് ഇപ്പോൾ യാതൊരു ലൈഗീകത്യും തോന്നാറില്ലെന്നും ഇയാൾ പറയുന്നു. എന്തായാലും ലൈവായുള്ള തുറന്നു പറച്ചിലിലൂടെ ആശുപത്രിയിലെ മോർച്ചറി സൂക്ഷിപ്പുകാരന്റെ ജോലിയിൽനിന്നും ലൂക്കാസ് തെറിച്ചു. മാത്രമല്ല പോലീസ് കേസെടുക്കുകയും അന്വേഷിക്കാൻ ഒരു സംഘത്തേ തന്നെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്.